Friday, June 16, 2017

June 16, 2017 at 06:12AM

#ഉത്തർപ്രദേശ് #യോഗി #അഴിമതി #മുസ്ലിം #ഷിയ #സുന്നി അഴിമതിക്കാരെ നിലയ്ക്ക് നിർത്താൻ വിടാതെ പിരിച്ചുവിടാൻ കെൽപ്പുള്ള ഇതുപോലുള്ള ഗവണ്മെന്റുകളാണ് ഇന്നിന്റെ ആവശ്യം. കേന്ദ്രവും കേരളവും ഉത്തർപ്രദേശ് മുഖ്യൻ യോഗിയെ കണ്ടു പഠിക്കട്ടെ! പിണറായി ഒക്കെ യോഗീശ്വരനെ കണ്ടു മനസ്സിലാക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. അഴിമതികൾക്ക് പേരുകേട്ട നാടാണല്ലോ മലയാളവും! ഉത്തർപ്രദേശിൽ #കൃസ്ത്യാനികൾ കുറവാണെന്നു തോന്നുന്നു! കേരളത്തിൽ കൃസ്ത്യാനികളിലെ അഴിമതിക്കാരെ ഇതുപോലെ കണ്ടുപിടിക്കാൻ #ശശികല തന്നെ #മുഖ്യമന്ത്രി ആവേണ്ടി വരും. മുസ്ലിം അംഗസംഖ്യയിൽ കൂടുതലുള്ള സുന്നികളും തൊട്ടുപുറകേ നിൽക്കുന്ന ഷിയയും ഇനി ഉത്തർപ്രദേശിൽ വേണ്ടതൊക്കെ പഠിച്ചോളും!! അവർക്കെതിയെയാണു ബോർഡുകൾ പിരിച്ചു വിടാനുള്ള ഈ #ഉത്തരവ്. #ടൈംസ്ഓഫ്ഇന്ത്യ http://ift.tt/2sgwjPb സംസ്ഥാനത്തെ ഷിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ പിരിച്ചു വിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ബോര്‍ഡുകള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ബോര്‍ഡുകള്‍ പിരിച്ചുവിടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ‘ഷിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലും ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബോര്‍ഡുകര്‍ പിരിച്ചു വിടുന്നത്’ അദ്ദേഹം പറഞ്ഞു. ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്വി, മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍ എന്നിവര്‍ക്കെതിരെയും അഴിമതി ആരോപണമുണ്ട്. ഇരുവരും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്ത് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സ്വത്തുവകകളില്‍നിന്നുള്ള തുക വഴിമാറ്റി ചെലവഴിക്കാന്‍ രൂപീകരിച്ചതാണ് മൗലാന ജോഹര്‍ അലി വിദ്യാഭ്യാസ ട്രസ്റ്റ് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. നിയമപരമായ എല്ലാ സാധുതകളും പരിശോധിച്ച ശേഷമായിരിക്കും നടപടിയെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അതിനെതിരെ പ്രതികരിക്കുമെന്നും അസംഖാന്‍ അറിയിച്ചു.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License